Wednesday, March 29, 2017

മതമൗലികവാദികൾ


ബംഗ്ളാദേശി മതമൗലികവാദിക പിടിമുറുക്കുകയാണ്.പാകിസ്ഥാനി നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം മതേതര രാഷ്ട്രമായി അറിയപ്പെട്ടിരുന്ന ബംഗ്ളാദേശി പതുക്കെപ്പതുക്കെ ഇസ്ലാം മതമൗലിക വാദിക പിടിമുറുക്കുകയാണ്.മതേതരവാദികളായ ബ്ലോഗ് എഴുത്തുകാരെയും ബുദ്ധിജീവികളെയും കൊല്ലുന്നതി തുടങ്ങി സ്കൂ ടെക്സ്റ്റ് ബുക്കുക തിരുത്തുന്നതി വരെ അവരുടെ നിയന്ത്രണം എത്തിനിൽക്കുന്നു .2017ലെ ബംഗാളി ടെക്സ്റ്റ് ബുക്കുകളിലെ 17 കവിതകളും കഥകളും മാറ്റണമെന്നാണ് അവ ആവശ്യപ്പെട്ടിട്ടുള്ളത്.നിരീശ്വരവാദം പ്രോത്സാഹാഹിപ്പിക്കുന്നു എന്നാണ് ആരോപണം.എന്തായാലും ആവശ്യപ്പെട്ട മാറ്റങ്ങ വരുത്തുന്നതി അവ വിജയിച്ചു.ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തി എന്ന അക്ഷരം പരിചയപ്പെടുത്താ ർണ എന്ന വാക്ക് ടെക്സ്റ്റ് ബുക്കി ൾപെടുത്തിക്കാനും  അവർക്കു കഴിഞ്ഞു.മുസ്ലിം പെൺകുട്ടികൾ തലമറക്കാനായി ഉപയോഗിക്കുന്ന തുണിയാണ് ർണ .ബംഗ്ലാദേശി അധികമില്ലാത്ത ആചാരമാണ് ഇതെന്നും ർക്കണം.ആറാം ക്ലാസ്സിലെ കുട്ടിക പഠിക്കുന്ന വടക്കേ ഇന്ത്യ ഗ്രാമത്തിലേക്കുള്ള യാത്രാവിവരണം മാറ്റി ഈജിപ്തിലെ നൈലിനെക്കുറിച്ചുള്ള പാഠമാക്കുന്നതിലും അവ വിജയിച്ചു.

                                                     ഭരിക്കുന്നത് മതേതര പാർട്ടിയായ അവാമിലീഗ് ആണെങ്കിലും മതസംഘടനക പതുക്കെപ്പതുക്കെ ബംഗ്ലാദേശി വേരുറപ്പിച്ച് വരികയാണ്.ഹിജാബ് ധരിക്കുന്ന പെൺകുട്ടികളുടെ എണ്ണം ർധിക്കുന്നു എന്നുമാത്രമല്ല മദ്രസ്സയി ചേരുന്ന കുട്ടികളുടെ എണ്ണത്തിലും ർദ്ധനയുണ്ട് .പാട്ട് പുസ്തകങ്ങളിലെ മാറ്റങ്ങൾക്കെതിരെ ബുധ്ധിജീവിക രംഗത്ത് വന്നിട്ടുണ്ട്.ഇന്ത്യയി മതമൗലിക വാദികൾക്കെതിരെ പൊരുതുന്ന ബുദ്ധിജീവികളെ മതമൗലിക വാദിക പാകിസ്ഥാനി പോകാ ഭീഷണിപ്പെടുത്തുകയാണെങ്കി ബംഗ്ലാദേശിലെ ബുദ്ധിജീവികളേ അവിടത്തെ മതമൗലിക വാദിക ഇന്ത്യ ഏജന്റുമാരായാണ് കാണുന്നത്..രാജ്യത്തെ നശിപ്പിക്കുന്നവ രാജ്യസ്നേഹികളായി അഭിനയിച്ച് യഥാർത്ഥരാജ്യസ്നേഹികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതി എല്ലായിടത്തുമുള്ള മത മൗലിക വാദിക ചേട്ടാനിയന്മാ  തന്നെ.

No comments:

Post a Comment